പത്മരാജന് ഓർമപ്പൂക്കൾ.. തികഞ്ഞ കഥാകാരൻ ജീവിതത്തോട് യാത്ര പറഞ്ഞ് പോയിട്ട് ഇന്നേക്ക് 32 വർഷം

അനശ്വരതയുടെ മാസ്മരികതയിൽ അനുവാചകരെ കോരിത്തരിപ്പിച്ച പത്മരാജൻ എന്ന കഥാകാരനെ മറക്കുവാൻ ആർക്കും സാധിക്കില്ല. പ്രണയാക്ഷരങ്ങൾ കൊണ്ട് മനുഷ്യമനസ്സിനെ കെട്ടിയിടാൻ പത്മരാജന്റെ പോലെ കഴിവ് മറ്റാർക്കും ഉണ്ടായിരുന്നില്ല. മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും ആ മനസ്സിന്റെ സങ്കല്പത്തിനനുസരിച്ച് നൃത്തം ചവിട്ടാനും ഒടുവിൽ ആടിത്തളർന്നു മയങ്ങുമ്പോൾ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി മായാതെ അവശേഷിപ്പിക്കാനും പത്മരാജനെ കഴിഞ്ഞിട്ടുള്ളൂ. ഓരോ ചുവടിലും തെളിഞ്ഞു കാണാമായിരുന്നു അദ്ദേഹം ഒളിപ്പിച്ചുവെച്ച നിഗൂഢത. അതിന്റെ മാസ്മരികതയിൽ വീഴാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല. അദ്ദേഹം കോറിയിട്ട കഥാപാത്രങ്ങളെല്ലാം തെളിഞ്ഞ ചിത്രമായി മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതിന് കാരണവും അതിന്റെ ലാളിത്യം തന്നെ. പ്രണയവും വിരഹവും ഇഴചേർന്ന ബന്ധനത്തിൽ നിന്ന് മലയാളിക്ക് മോചനമില്ല. പത്മരാജന്റെ കഥകളിൽ എപ്പോഴും നിഗൂഢത നിഴലിച്ചിരുന്നു. ആണ്ടാണ്ട് അതിനുള്ളിലേക്ക് ഇറങ്ങിപ്പോകാൻ തോന്നുന്ന തരം ഒരു നിഗൂഢത.

പ്രണയത്തിന്റെ മാസ്മരികത ഒളിപ്പിച്ചുവച്ച ക്ളാരയെയും, പ്രണയം വാരി വിതറിയ സോളമനേയും സോഫിയയെയും, ദേവലോകത്തു നിന്നും പ്രണയത്തേരിൽ ഇറങ്ങിവന്ന ഗന്ധർവ്വനും മലയാളിയെ എവിടെയാണോ കൊണ്ട് നിർത്തിയത് അവിടെ നിന്നും ഇതുവരെ തിരിച്ചുവരാൻ മലയാളിക്ക് കഴിഞ്ഞിട്ടില്ല.

ആലപ്പുഴയിൽ ജനിച്ച പത്മരാജൻ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോളേജ് വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തേക്ക് ചേക്കേറുകയായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്താണ് കഥകളുടെ കൈപിടിച്ച് ആ കഥാകാരൻ യാത്ര തുടങ്ങിയത്. പിന്നീട് അങ്ങോട്ട് കഥകളിൽ നിന്നും ചലച്ചിത്രത്തിലേക്കും അവിടെനിന്ന് തന്റെ ഭാവന കഥാപാത്രങ്ങളിലേക്ക് പകർന്നു നൽകിയ കഥാകാരനെയാണ് പിന്നീട് കാണാനായത്. പ്രണയം, വിരഹം,സ്നേഹബന്ധം, സങ്കടം,സന്തോഷം, നിഗൂഢത,അതിഭാവുകത്വം ഇതെല്ലാം ഇഴ ചേർത്ത് കൊരുത്തെടുത്തതായിരുന്നു നാം കണ്ട പത്മരാജന്റെ കഥാപാത്രങ്ങൾ. തന്റെ തട്ടകമായി എന്നും പത്മരാജൻ പ്രിയമോടെ തിരഞ്ഞെടുത്തത് തിരക്കഥാ രചനയായിരുന്നു. ‘പ്രയാണ’ മായിരുന്നു പത്മരാജന്റെ ആദ്യ തിരക്കഥ. പ്രയാണത്തിൽ തുടങ്ങി 36 ഓളം തിരക്കഥകൾ അദ്ദേഹം രചിച്ചു. പ്രകൃതിയെ ഒരുപാട് സ്നേഹിച്ച ആ കലാകാരന്റെ രചനകളിലെ നിറസാന്നിധ്യമായിരുന്നു. എപ്പോഴും മഴയും പ്രകൃതിയും, ഒരുപിടി ഓർമ്മകളും അതിലേറെ എന്നും മനസ്സിലിട്ടു താലോലിക്കാവുന്ന ഒരുപിടി കഥാപാത്രങ്ങളും നമുക്ക് സമ്മാനിച്ചിട്ട് 1991 ജനുവരി 24ആം തീയതി 46-മത്തെ വയസ്സിൽ ആ നല്ല കഥാകാരൻ ഒരു യാത്ര പോലും പറയാതെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയി. ആ ഓർമ്മകൾക്ക് മുമ്പിൽ ഒരു പിടി ഓർമ്മ പൂക്കൾ.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...