ഇറാനിൽ ആറ് വിമാനത്താവളങ്ങളിൽ ഉൾപ്പെടെ കനത്ത ആക്രണം നടത്തി ഇസ്രായേൽ

ഇറാനിൽ കനത്ത ആക്രണം നടത്തി ഇസ്രായേൽ. ആറ് സൈനിക വിമാനത്താവളങ്ങൾക്ക് നേരെയാണ് ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടത്. 15 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും തകർത്തയും റിപ്പോർട്ട്. തങ്ങളുടെ സൈന്യം നശിപ്പിച്ച ജെറ്റുകൾ തങ്ങളുടെ വിമാനങ്ങൾക്കെതിരെ ഉപയോഗിക്കാനും ഇറാനിയൻ പ്രദേശത്തുനിന്നുള്ള ഇസ്രായേലിന്റെ ആക്രമണങ്ങൾ തടയാനും ഉദ്ദേശിച്ചുള്ളതാണെന്ന് ഐഡിഎസ് അവകാശപ്പെട്ടു. “ഇറാൻ ഭരണകൂടത്തിന്റെ സൈനിക ശേഷികൾക്കെതിരായ ആക്രമണങ്ങൾ ഐഡിഎഫ് ശക്തമാക്കുന്നത് തുടരുകയാണ്, കൂടാതെ ഇസ്രായേൽ രാജ്യത്തിന്റെ സുരക്ഷ നിലനിർത്തുന്നതിനായി വ്യോമ മേധാവിത്വം കൈവരിക്കുന്നതിനായി വ്യോമ മേധാവിത്വം കൈവരിക്കുന്നതിനായി തുടർന്നും പ്രവർത്തിക്കും,” ഐഡിഎഫ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഞായറാഴ്ച യുഎസ് വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് ടെൽ അവീവ്, ഹൈഫ തുടങ്ങിയ പ്രധാന ഇസ്രായേലി നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന്റെ ഒരു ദിവസത്തിന് ശേഷമാണ് ഇത് സംഭവിച്ചത്.
ഇറാനിലെ ആറ് വിമാനത്താവളങ്ങൾക്ക് നേരെയാണ് ആക്രണം അഴിച്ച് വിട്ടത്. 15 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇസ്രേൽ സേന അടിച്ച് തരിപ്പണമാക്കി. ആക്രമണത്തിൽ റൺവേകൾ, ഭൂഗർഭ ബങ്കറുകൾ, ഇന്ധനം നിറയ്ക്കുന്ന വിമാനം, ഇറാനിയൻ ഭരണകൂടത്തിന്റെ എഫ്-14, എഫ്-5, എഎച്ച്-1 വിമാനങ്ങൾ എന്നിവക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. IDF എക്സിലൂടെ പുറത്ത് വിട്ട ചിത്രത്തിൽ നിന്നും കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത് എന്നത് എടുത്ത് കാണിക്കുന്നു.

ടെഹ്‌റാനിലെ മെഹ്‌റാബാദ്, മഷാദ്, ഡെസ്ഫുൾ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ഉൾപ്പെടെയാണ് IDF ലക്‌ഷ്യം വെച്ചിരുന്നത്., ഇവിടെ കൃത്യമായ ആക്രമണം നടത്താൻ കഴിഞ്ഞു. ഈ വിമാനത്താവളങ്ങളിൽ നിന്ന് പറന്നുയരാനുള്ള കഴിവും അവയിൽ നിന്നുള്ള ഇറാനിയൻ സൈന്യത്തിന്റെ വ്യോമശക്തിയുടെ പ്രവർത്തനവും വ്യോമസേന തടസ്സപ്പെടുത്തി. ഐഡിഎഫ് ഇന്റലിജൻസ് ഡയറക്ടറേറ്റിൽ നിന്നുള്ള കൃത്യമായ രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന്, ഇറാനിലെ കെർമൻഷാ പ്രദേശത്ത് 15-ലധികം ഐഎഎഫ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി, ഇസ്രായേൽ പ്രദേശത്തേക്ക് ലക്ഷ്യമിട്ടുള്ള നിരവധി ഉപരിതല-ഉപരിതല മിസൈൽ വിക്ഷേപണ, സംഭരണ ​​കേന്ദ്രങ്ങൾ നിർവീര്യമാക്കി” എന്ന് ടെലിഗ്രാമിലെ ഒരു സന്ദേശത്തിൽ ഐഡിഎഫ് പറഞ്ഞു.

തുഷാറിനോട് ഐക്യ ചർച്ചകൾക്ക് വരേണ്ടെന്ന് പറഞ്ഞു, അദ്ദേഹം രാഷ്ട്രീയ നേതാവ്: സുകുമാരൻ നായർ

കോട്ടയം: എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യ പിൻമാറ്റത്തില്‍ വിശദീകരണവുമായി എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. എസ്എന്‍ഡിപിയുമായുള്ള ഐക്യം വേണ്ടെന്ന തീരുമാനം ബോര്‍ഡ് ഒന്നിച്ചെടുത്തതാണെന്ന് ജി സുകുമാരന്‍നായര്‍ പറഞ്ഞു. ഐക്യം ഒരു...

നിഷ്കളങ്കനും മാന്യനും; സുകുമാരന്‍ നായരെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ സുകുമാരന്‍ നായരെ തള്ളി പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും നിസ്വാര്‍ത്ഥനും...

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്ക് ജാമ്യം

കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം. മൂന്നാമത്തെ ബലാത്സംഗ കേസിലാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം തന്നെ രാഹുലിന്റെ ജാമ്യപേക്ഷയിൽ വിധി പറേയണ്ടിയിരുന്നതായിരുന്നുവെങ്കിലും ഡിജിറ്റൽ...

തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്ര അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്രമായ അന്വേഷണത്തിന് പ്രത്യേക സംഘം. തിരുവല്ലയിലെ സ്വകാര്യ ബാങ്കില്‍ തന്ത്രി 2.5 കോടി രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഈ...

അജിത് പവാർ ജനകീയനായ നേതാവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ബുധനാഴ്ച ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജിത് പവാർ ജനകീയനായ നേതാവായിരുന്നെന്നും താഴെത്തട്ടിലുള്ള ജനങ്ങളുമായി ശക്തമായ ബന്ധങ്ങളുള്ള ജനങ്ങളുടെ നേതാവ്...

തുഷാറിനോട് ഐക്യ ചർച്ചകൾക്ക് വരേണ്ടെന്ന് പറഞ്ഞു, അദ്ദേഹം രാഷ്ട്രീയ നേതാവ്: സുകുമാരൻ നായർ

കോട്ടയം: എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യ പിൻമാറ്റത്തില്‍ വിശദീകരണവുമായി എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. എസ്എന്‍ഡിപിയുമായുള്ള ഐക്യം വേണ്ടെന്ന തീരുമാനം ബോര്‍ഡ് ഒന്നിച്ചെടുത്തതാണെന്ന് ജി സുകുമാരന്‍നായര്‍ പറഞ്ഞു. ഐക്യം ഒരു...

നിഷ്കളങ്കനും മാന്യനും; സുകുമാരന്‍ നായരെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ സുകുമാരന്‍ നായരെ തള്ളി പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും നിസ്വാര്‍ത്ഥനും...

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്ക് ജാമ്യം

കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം. മൂന്നാമത്തെ ബലാത്സംഗ കേസിലാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം തന്നെ രാഹുലിന്റെ ജാമ്യപേക്ഷയിൽ വിധി പറേയണ്ടിയിരുന്നതായിരുന്നുവെങ്കിലും ഡിജിറ്റൽ...

തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്ര അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്രമായ അന്വേഷണത്തിന് പ്രത്യേക സംഘം. തിരുവല്ലയിലെ സ്വകാര്യ ബാങ്കില്‍ തന്ത്രി 2.5 കോടി രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഈ...

അജിത് പവാർ ജനകീയനായ നേതാവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ബുധനാഴ്ച ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജിത് പവാർ ജനകീയനായ നേതാവായിരുന്നെന്നും താഴെത്തട്ടിലുള്ള ജനങ്ങളുമായി ശക്തമായ ബന്ധങ്ങളുള്ള ജനങ്ങളുടെ നേതാവ്...

അജിത് ‘ദാദ’; വിടവാങ്ങിയത് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ കരുത്തൻ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ (66) വിമാനാപകടത്തിൽ അന്തരിച്ചു. ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീഴുകയായിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ...

മഹാരാഷ്ട്രയെ നടുക്കി വിമാനാപകടം; ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു. ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അജിത് പവാറിന്റെ...

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ യാഥാർത്ഥ്യമായി; ഇന്ത്യ നല്‍കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വ്യാപാര കരാർ

ലോകത്തെ ഏറ്റവും വലിയ 2 സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാവുന്നു. പതിനെട്ടു വർഷം നീണ്ട മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര...